ഒറ്റയടിപ്പാത !
ചുവപ്പുകലർന്നൊരു വാനം കണ്ടേൻ
എന്തൊരു ചേലാണേ !
പൊങ്ങിപ്പറന്നുപോം പക്ഷികളെല്ലാം
ചേക്കേറും കൂടിതാണേ !
മെല്ലെയൊളിച്ചൊരു പകലിന്റെ പവിഴത്തെ
ചുംബിച്ച മേടാണേ !
ചുറ്റുമുളങ്കാട് വേലിക്കകത്തൊരു വീട്ടിൽ
തെളിയുന്ന ദീപമുണ്ടേ !
ആർദ്രമായ് നില്ക്കുന്ന പുല്ച്ചെത്തട്ടിലെ
വാസികളേവരുമുണ്ടേ !
അരുവിത്തടത്തിലെ ആശാനു കീഴിൽ
പരലുകൾ പാഞ്ഞിടുന്നേ !
രാത്രിയിലങ്ങനെ കുന്നിൻ മുകളിൽ
താരവസന്തം പൂത്തിടുന്നേ !
ചുവപ്പുകലർന്നൊരു വാനം കണ്ടേൻ
എന്തൊരു ചേലാണേ !
പൊങ്ങിപ്പറന്നുപോം പക്ഷികളെല്ലാം
ചേക്കേറും കൂടിതാണേ !
മെല്ലെയൊളിച്ചൊരു പകലിന്റെ പവിഴത്തെ
ചുംബിച്ച മേടാണേ !
ചുറ്റുമുളങ്കാട് വേലിക്കകത്തൊരു വീട്ടിൽ
തെളിയുന്ന ദീപമുണ്ടേ !
ആർദ്രമായ് നില്ക്കുന്ന പുല്ച്ചെത്തട്ടിലെ
വാസികളേവരുമുണ്ടേ !
അരുവിത്തടത്തിലെ ആശാനു കീഴിൽ
പരലുകൾ പാഞ്ഞിടുന്നേ !
രാത്രിയിലങ്ങനെ കുന്നിൻ മുകളിൽ
താരവസന്തം പൂത്തിടുന്നേ !
നന്നായിട്ടുണ്ട്
ReplyDeleteപരലുകൾ പാഞ്ഞിടുന്നുണ്ടേ !
“പരലുകള്‍ പായുന്നുണ്ടേ“ “പരലുകള്‍ പാഞ്ഞിടുന്നേ“ എന്നൊക്കെയായാല്‍ താളഭംഗം ഇല്ലാതിരിക്കും. ശരിയല്ലേ?
അജിത്തേട്ടാ, അഭിപ്രയം അറിയിച്ചതിനു നന്ദി. തിരുത്തല്‍ സ്വാഗതര്‍ഹം !
Deleteകുന്നിലെ കാഴ്ച്ചകള്‍ മനോഹരം..പക്ഷെ,അതിനൊത്ത് ഉയര്‍ന്നില്ല വരികള്‍
ReplyDeleteനന്ദി, ഈ വരവിനും അഭിപ്രായത്തിനും.. വിമര്‍ശനം മനസിലക്കി നന്നായി എഴുതാന്‍ ശ്രമിക്കും !
Deleteനന്നായി എഴുതി രാജീവ് .....ആശംസകൾ
ReplyDeleteനന്ദി, ഈ വരവിനും അഭിപ്രായത്തിനും..
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteആശംസകള്‍
ഈ അഭിപ്രായത്തിനു നന്ദി സര്,
Delete
ReplyDeleteമലയോരജില്ലയുടെ സൗന്ദര്യം തുളുമ്പുന്ന കവിത ..
ആശംസകൾ ..
അഭിപ്രായതിനു വളരെ നന്ദി ശരത്!!
ReplyDelete